ഹൃദയവാതില്‍പടിയിലേക്ക് നീളുന്ന മുഷിഞ്ഞ കരങ്ങളില്‍ കേവലം അന്നവും അന്‍പും
പങ്കിടാനാണ് ഉയിരുതന്നെയും പകുത്തുനല്‍കിയവന്റെ ക്ഷണം. ഉറ്റുനോക്കുക ആ
മിഴികളിലേക്ക്, ഉടയവന്റെതു തന്നെയാണവ. അന്നമാവുക, അന്‍പാവുക! പുണ്യം
പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(1-3-2018)
(1-3-2018)
No comments:
Post a Comment