വചനം:
തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. (മര്‍ക്കോസ് 9, 34)
വിചാരം:
ആദ്യ പന്തിയുടെ മുൻനിരയിൽ തന്നെ പരിചരിക്കപ്പെടാനുള്ള വ്യഗ്രതയിൽ നിന്ന്, എല്ലാവർക്കും വിളമ്പിയൂട്ടി, ഒടുവിൽ അവസാന പന്തിയിൽ സ്വയം വിളമ്പി ഭക്ഷിക്കുന്ന നിന്റെ ശൈലിയിലേക്കും, സ്വയംമതിപ്പുകളുടെയും ഗർവ്വുകളുടെയും ലോകത്തു നിന്ന്, ചുറ്റിനും പുതുമയും വലിമയും കാണുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കും ചുവടുമാറ്റാൻ എന്നോട് നീ ഇപ്പോഴും മന്ത്രിക്കുമ്പോൾ, ഇത്ര നാൾ വച്ച ചുവടുകളൊക്കെ തെറ്റിപ്പോയത് തിരിച്ചറിയുന്നു ഞാൻ. സ്നേഹമേ, മാപ്പേകുക.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(22-5-2018)
തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. (മര്‍ക്കോസ് 9, 34)
വിചാരം:
ആദ്യ പന്തിയുടെ മുൻനിരയിൽ തന്നെ പരിചരിക്കപ്പെടാനുള്ള വ്യഗ്രതയിൽ നിന്ന്, എല്ലാവർക്കും വിളമ്പിയൂട്ടി, ഒടുവിൽ അവസാന പന്തിയിൽ സ്വയം വിളമ്പി ഭക്ഷിക്കുന്ന നിന്റെ ശൈലിയിലേക്കും, സ്വയംമതിപ്പുകളുടെയും ഗർവ്വുകളുടെയും ലോകത്തു നിന്ന്, ചുറ്റിനും പുതുമയും വലിമയും കാണുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കും ചുവടുമാറ്റാൻ എന്നോട് നീ ഇപ്പോഴും മന്ത്രിക്കുമ്പോൾ, ഇത്ര നാൾ വച്ച ചുവടുകളൊക്കെ തെറ്റിപ്പോയത് തിരിച്ചറിയുന്നു ഞാൻ. സ്നേഹമേ, മാപ്പേകുക.
പുണ്യം പൂവിടട്ടെ നിന്റെ ജീവിത വഴികളിൽ!!!
(22-5-2018)
No comments:
Post a Comment